തെള്ളിയുടെ കറുത്ത പൊന്തപ്പടർപ്പിൽവെച്ച് കുട്ടിച്ചാത്തനെ കാണാതായതും സന്ധ്യ കൂടുതൽ ഇരുണ്ടുവന്നതും ഒരുമിച്ചായിരുന്നു.
"എന്റെ പൊന്നു കുട്ടിച്ചാത്താ, വെറുതേ കളിക്കല്ലേട്ടോ...''

തെള്ളിയുടെ കറുത്ത പൊന്തപ്പടർപ്പിൽവെച്ച് കുട്ടിച്ചാത്തനെ കാണാതായതും സന്ധ്യ കൂടുതൽ ഇരുണ്ടുവന്നതും ഒരുമിച്ചായിരുന്നു.
"എന്റെ പൊന്നു കുട്ടിച്ചാത്താ, വെറുതേ കളിക്കല്ലേട്ടോ...''