''തൂക്കുമരത്തിലും അങ്ങനെ തന്നെ എന്നു ഞാൻ പൊട്ടിച്ചിരിച്ചു.
പട്ടുതുണിക്കുള്ളിൽ മൺതരികൾ കിരുകിരുത്തു.
മരത്തിന്റെ വഴുവഴുപ്പുള്ള കൈകൾ കൊണ്ട് ഞാൻ അതു മുറുകെ പിടിച്ചു.
അങ്ങനെ പ്രണയത്തിന്റേയും മണ്ണിന്റേയും മരണത്തിന്റേയും പേരിൽ എന്റെ നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും ഞാൻ അനശ്വരമാക്കി.
